Sunday, August 24, 2014

ഹരിപ്പാടു കൊട്ടാരം

ഹരിപ്പാടു കൊട്ടാരം
ആയില്യം തിരുനാൾ മഹാരാജാവിന്റെ കോപത്തിനു പാത്രമായ
അളിയൻ കേരളവർമ്മ വലിയകോയി തമ്പുരാൻ തടവിൽ കിടന്ന
ഹരിപ്പാടു കൊട്ടാരം ഇന്നു ദേവസ്വം ബോർഡ് ഓഫീസ്.ഇവിടെ
വീട്ടുതടങ്കലിൽ കിടന്ന കോയി തമ്പുരാൻ ക്ഷേത്ര മുറ്റത്തു വളർത്തിയിരുന്ന
മയിൽ വഴി തിരുവനന്തപുരത്തുള്ള പ്രിയ പത്നിയ്ക്കയക്കുന്ന പ്രേമ
സന്ദേശമാണു പ്രസിദ്ധമായ "മയൂര സന്ദേശം" ഹരിപ്പാടു ക്ഷേത്രത്തിൽ
നിന്നു മണ്ണാർശാലയിലേക്കു പോക്കാൻ ഏതാനും മീറ്റർ സഞ്ചരിച്ചാൽ
ഈ കൊട്ടാരം കാണാം.ഞായർ ദിവസമായതിനാൽ അകത്തു കയറാൻ
കഴിഞ്ഞില്ല.ഗേറ്റ് കമ്പികൾക്കിടയിലൂടെ എടുത്ത ചിത്രം.

Photo: ഹരിപ്പാടു കൊട്ടാരം
ആയില്യം തിരുനാൾ മഹാരാജാവിന്റെ കോപത്തിനു പാത്രമായ
അളിയൻ കേരളവർമ്മ വലിയകോയി തമ്പുരാൻ തടവിൽ കിടന്ന
ഹരിപ്പാടു കൊട്ടാരം ഇന്നു ദേവസ്വം ബോർഡ് ഓഫീസ്.ഇവിടെ
വീട്ടുതടങ്കലിൽ കിടന്ന കോയി തമ്പുരാൻ ക്ഷേത്ര മുറ്റത്തു വളർത്തിയിരുന്ന
മയിൽ വഴി തിരുവനന്തപുരത്തുള്ള പ്രിയ പത്നിയ്ക്കയക്കുന്ന പ്രേമ
സന്ദേശമാണു പ്രസിദ്ധമായ "മയൂര സന്ദേശം" ഹരിപ്പാടു ക്ഷേത്രത്തിൽ
നിന്നു മണ്ണാർശാലയിലേക്കു പോക്കാൻ ഏതാനും മീറ്റർ സഞ്ചരിച്ചാൽ
ഈ കൊട്ടാരം കാണാം.ഞായർ ദിവസമായതിനാൽ അകത്തു കയറാൻ
കഴിഞ്ഞില്ല.ഗേറ്റ് കമ്പികൾക്കിടയിലൂടെ എടുത്ത ചിത്രം.

No comments: