Tuesday, November 15, 2011

Thursday, November 10, 2011

ജാതി ചിന്തനം

ജാതി ചിന്തനം
ഒരു ജാതി ഒരു മതം ഒരു ദൈവം

ശ്രീനാരായണഗുരുവിനാല്‍ (1920 ല്‍ ആവണം) എഴുതപ്പെട്ട ജാതി ചിന്തനം
എന്നു പറയുന്ന 5 ശ്ലോകങ്ങളില്‍ "ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന
ഭാഗമുള്ളതിനാല്‍ അത് ഹിന്ദിയിലേക്കു തര്‍ജ്ജമ ചെയ്ത് കമ്പല്‍സറിയായി
ഹൈസ്കൂള്‍ ലവലില്‍ പഠിപ്പിക്കണം
എന്നു നാരായണഗുരുകുലം മേധാവി
മുനി നാരായണപ്രസാദ്
ഒക്ടോബര്‍ 16-25 ലക്കം മാതൃഭൂമി ആസ്ഴപ്പതിപ്പു്‌
പേജ് 25 ല്‍ പറയുന്നു.
1873-1910 കാലത്ത് നീണ്ട 38 വര്‍ഷം തിരുവനന്തപുരത്ത് തൈക്കട് റസിഡന്‍സിയില്‍
സൂപ്രണ്ട് പദവിയില്‍ (96 വയസ്സില്‍ സമാധിയാകുമ വരെ) ഇരുന്നിരുന്ന സൂപ്രണ്ട്
അയ്യാ എന്നും വിളിക്കപ്പെട്ടിരുന്ന ശിവരാജയോഗി തൈക്കാട് അയ്യാസ്വാമികള്‍
Sivarajayogi Thycaud Ayya Swamikal
(1814-1910) തൈപ്പൂയം തുടങ്ങിയ വിശേഷ ദിവസങ്ങളില്‍ പുലയരാജാവ്(ഗാന്ധിജിയോടു
കടപ്പാട്) അയ്യങ്കാളി തുടങ്ങി വിവിധ ജാതിയിലും മതത്തിലും പെട്ട ആളുകളെ ഒരേ
പന്തിയിലിരുത്തി,ലോകത്തിലാദ്യമായി തന്നെ

പന്തിഭോജനം ആവിഷ്കരിച്ചു പ്രയോഗത്തില്‍
ആക്കിയിരുന്നു.തിരുവനന്തപുരത്തെ യാഥാസ്തികര്‍ ഉന്നതകുലജാതനായ സുബ്ബയ്യന്‍ എന്ന
അയ്യാസ്വാമികളെ പാണ്ടിപ്പറയന്‍,മ്ലേഛന്‍ എന്നെല്ലാം വിളിച്ചപ്പോള്‍ ക്ഷമയോടെ ആ


യോഗിവര്യന്‍ ഇന്ത ഉലകത്തിലേ ഒരേ ഒരു ജാതി താന്‍,ഒരേ ഒരു മതം താന്‍,ഒരേ
ഒരു കടവുള്‍ താന്‍
എന്നരുളിച്ചെയ്തിരുന്നു. ചട്ടമ്പി സ്വാമികള്‍,നാരായണ ഗുരു,തുടങ്ങി
51 ശിഷ്യരുണ്ടായിരുന്ന ആ മഹാഗുരുവിന്റെ ജീവചരിത്രം ഹിന്ദിയില്‍ തര്‍ജ്ജമ ചെയ്തില്ലെങ്കിലും
വേണ്ടില്ല മലയാള ത്തിലെ ഏതെങ്കിലും പാഠ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍.

Wednesday, November 09, 2011

ജാതി ചിന്തനം

ജാതി ചിന്തനം
ഒരു ജാതി ഒരു മതം ഒരു ദൈവം

ശ്രീനാരായണഗുരുവിനാല്‍ (1920 ല്‍ ആവണം) എഴുതപ്പെട്ട ജാതി ചിന്തനം
എന്നു പറയുന്ന 5 ശ്ലോകങ്ങളില്‍ "ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന
ഭാഗമുള്ളതിനാല്‍ അത് ഹിന്ദിയിലേക്കു തര്‍ജ്ജമ ചെയ്ത് കമ്പല്‍സറിയായി
ഹൈസ്കൂള്‍ ലവലില്‍ പഠിപ്പിക്കണം
എന്നു നാരായണഗുരുകുലം മേധാവി
മുനി നാരായണപ്രസാദ്
ഒക്ടോബര്‍ 16-25 ലക്കം മാതൃഭൂമി ആസ്ഴപ്പതിപ്പു്‌
പേജ് 25 ല്‍ പറയുന്നു.
1873-1910 കാലത്ത് നീണ്ട 38 വര്‍ഷം തിരുവനന്തപുരത്ത് തൈക്കട് റസിഡന്‍സിയില്‍
സൂപ്രണ്ട് പദവിയില്‍ (96 വയസ്സില്‍ സമാധിയാകുമ വരെ) ഇരുന്നിരുന്ന സൂപ്രണ്ട്
അയ്യാ എന്നും വിളിക്കപ്പെട്ടിരുന്ന ശിവരാജയോഗി തൈക്കാട് അയ്യാസ്വാമികള്‍
(1814-1910) തൈപ്പൂയം തുടങ്ങിയ വിശേഷ ദിവസങ്ങളില്‍ പുലയരാജാവ്(ഗാന്ധിജിയോടു
കടപ്പാട്) അയ്യങ്കാളി തുടങ്ങി വിവിധ ജാതിയിലും മതത്തിലും പെട്ട ആളുകളെ ഒരേ
പന്തിയിലിരുത്തി,ലോകത്തിലാദ്യമായി തന്നെ

പന്തിഭോജനം ആവിഷ്കരിച്ചു പ്രയോഗത്തില്‍
ആക്കിയിരുന്നു.തിരുവനന്തപുരത്തെ യാഥാസ്തികര്‍ ഉന്നതകുലജാതനായ സുബ്ബയ്യന്‍ എന്ന
അയ്യാസ്വാമികളെ പാണ്ടിപ്പറയന്‍,മ്ലേഛന്‍ എന്നെല്ലാം വിളിച്ചപ്പോള്‍ ക്ഷമയോടെ ആ


യോഗിവര്യന്‍ ഇന്ത ഉലകത്തിലേ ഒരേ ഒരു ജാതി താന്‍,ഒരേ ഒരു മതം താന്‍,ഒരേ
ഒരു കടവുള്‍ താന്‍
എന്നരുളിച്ചെയ്തിരുന്നു. ചട്ടമ്പി സ്വാമികള്‍,നാരായണ ഗുരു,തുടങ്ങി
51 ശിഷ്യരുണ്ടായിരുന്ന ആ മഹാഗുരുവിന്റെ ജീവചരിത്രം ഹിന്ദിയില്‍ തര്‍ജ്ജമ ചെയ്തില്ലെങ്കിലും
വേണ്ടില്ല മലയാള ത്തിലെ ഏതെങ്കിലും പാഠ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍.

ജാതിവിചിന്തനം(ജാതി നിര്‍ണ്ണയം)

ജാതിവിചിന്തനം(ജാതി നിര്‍ണ്ണയം)
ഒരു ജാതി ഒരു മതം ഒരു ദൈവം

ശ്രീനാരായണഗുരുവിനാല്‍ (1920 ല്‍ ആവണം) എഴുതപ്പെട്ട ജാതി ചിന്തനം
എന്നു പറയുന്ന 5 ശ്ലോകങ്ങളില്‍ "ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന
ഭാഗമുള്ളതിനാല്‍ അത് ഹിന്ദിയിലേക്കു തര്‍ജ്ജമ ചെയ്ത് കമ്പല്‍സറിയായി
ഹൈസ്കൂള്‍ ലവലില്‍ പഠിപ്പിക്കണം
എന്നു നാരായണഗുരുകുലം മേധാവി
മുനി നാരായണപ്രസാദ്
ഒക്ടോബര്‍ 16-25 ലക്കം മാതൃഭൂമി ആസ്ഴപ്പതിപ്പു്‌
പേജ് 25 ല്‍ പറയുന്നു.
1873-1910 കാലത്ത് നീണ്ട 38 വര്‍ഷം തിരുവനന്തപുരത്ത് തൈക്കട് റസിഡന്‍സിയില്‍
സൂപ്രണ്ട് പദവിയില്‍ (96 വയസ്സില്‍ സമാധിയാകുമ വരെ) ഇരുന്നിരുന്ന സൂപ്രണ്ട്
അയ്യാ എന്നും വിളിക്കപ്പെട്ടിരുന്ന ശിവരാജയോഗി തൈക്കാട് അയ്യാസ്വാമികള്‍
(1814-1910) തൈപ്പൂയം തുടങ്ങിയ വിശേഷ ദിവസങ്ങളില്‍ പുലയരാജാവ്(ഗാന്ധിജിയോടു
കടപ്പാട്) അയ്യങ്കാളി തുടങ്ങി വിവിധ ജാതിയിലും മതത്തിലും പെട്ട ആളുകളെ ഒരേ
പന്തിയിലിരുത്തി,ലോകത്തിലാദ്യമായി തന്നെ

പന്തിഭോജനം ആവിഷ്കരിച്ചു പ്രയോഗത്തില്‍
ആക്കിയിരുന്നു.തിരുവനന്തപുരത്തെ യാഥാസ്തികര്‍ ഉന്നതകുലജാതനായ സുബ്ബയ്യന്‍ എന്ന
അയ്യാസ്വാമികളെ പാണ്ടിപ്പറയന്‍,മ്ലേഛന്‍ എന്നെല്ലാം വിളിച്ചപ്പോള്‍ ക്ഷമയോടെ ആ


യോഗിവര്യന്‍ ഇന്ത ഉലകത്തിലേ ഒരേ ഒരു ജാതി താന്‍,ഒരേ ഒരു മതം താന്‍,ഒരേ
ഒരു കടവുള്‍ താന്‍
എന്നരുളിച്ചെയ്തിരുന്നു. ചട്ടമ്പി സ്വാമികള്‍,നാരായണ ഗുരു,തുടങ്ങി
51 ശിഷ്യരുണ്ടായിരുന്ന ആ മഹാഗുരുവിന്റെ ജീവചരിത്രം ഹിന്ദിയില്‍ തര്‍ജ്ജമ ചെയ്തില്ലെങ്കിലും
വേണ്ടില്ല മലയാള ത്തിലെ ഏതെങ്കിലും പാഠ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍.