Sunday, August 10, 2014

പഴയകാലത്തെ "താളിയാനിൽ കവല" ഇന്നത്തെ കെ.വി.എം.എസ്സ് കവല

പഴയകാലത്തെ "താളിയാനിൽ കവല"
ഇന്നത്തെ കെ.വി.എം.എസ്സ് കവല

പൊൻ കുന്നത്തു നിന്നും കിഴക്കോട്ടു കാഞ്ഞിരപ്പള്ളി യ്ക്കു പോകുന്ന
വഴിയിൽ 300 മീറ്റർ കഴിഞ്ഞാൽ ഒരു കവല.തെക്കോട്ടൂള്ള
വഴിയിലൂടെപോയാൽ വിഴിക്കത്തോടു വഴി ഏരുമേലിയിൽ എളുപ്പത്തിൽ എത്താം.

3 കിലോ മീറ്റർ ലാഭം.

ഈ കവലയ്ക്കു പഴയകാലത്തെ പേർ"താളിയാനിൽ"
കവല എന്നായിരുന്നു. പുന്നാം പറമ്പിൽ നീലകണ്ഠപ്പിള്ളയുടെ ഇളയ
മകൻ പി.എൻ.രാമകൃഷണ പിള്ള താമസ്സിച്ചിരുന്നത് കമലാലയം എന്ന
വീടു കഴിഞ്ഞുള്ള ഭാഗത്തായിരുന്നു.ആ ഭാഗത്തിനു പേർ
"താളിയാനിൽ"

നിരവധി പാവങ്ങൾക്കും സന്യാസ്സിമാർക്കും അനാഥർക്കും ആശ്രയം ആയിരുന്നുതാളിയാനിൽ ഭവനം.വന്നു താമസ്സി ക്കുന്നവ്ര്ക്കെല്ലാം വയർ നിറയെ ഭക്ഷണം.പോകാൻ നേരം വഴിച്ചിലവിനായി കൈമടക്കും .നിരവധി സന്യാസ്സിമാർആ വീട്ടിൽ താമ സ്സിച്ചിരുന്നു.കവിയൂർ പൊന്നമ്മയെ പാട്ടു പഠിപ്പിച്ച ഭാഗവതർആ വീട്ടിലെ നിത്യ സന്ദർശകൻ ആയിരുന്നു.പഠിക്കാൻ പാങ്ങില്ലാതിരുന്നനിരവധി നിർദ്ധനരായ കുട്ടികളെ രാമകൃഷ്ണപിള്ള പഠിപ്പിച്ചു.പലരുംഉയർന്ന സർക്കാർ ലാവണത്തിലെത്തി.ചിലർ കോളേജ് അദ്ധ്യാപകരും.
താലിയാനിൽ രാമകൃഷ്ണപിള്ളയുടെ വീട്ടിലേക്കു പോകുന്ന കവല പിൽക്കാലത്ത്
താളിയാനിൽ കവല ആയി.
അൻപതു കൊല്ലം മുമ്പു കവലയിൽ പി.എൻ.പിള്ളയ്ക്കുണ്ടായിരുന്ന ഇരു നിലകെട്ടിടത്തിൽ കേരള വെള്ളാള മഹാസഭയുടെ കേന്ദ്ര ഓഫീസ് സ്ഥപിതമായി.കുറേനാൾ കഴിഞ്ഞു 1976 കാലത്ത് കെ.വി.എം.എസ്സ് ഹോസ്പിറ്റലും.തുടർന്നുബസ്സ്കാർ കവല്യ്ക്കു കെ.വി.എം.എസ്സ്
കവല എന്നു പേരിട്ടു.

ഇന്നും പഴമക്കാർ ഈ കവലയെ താളിയാനിൽ കവല
എന്നു വിളിക്കുന്നു
 — in Ponkunam.

Photo: പഴയകാലത്തെ "താളിയാനിൽ കവല"
ഇന്നത്തെ കെ.വി.എം.എസ്സ് കവല

പൊൻ കുന്നത്തു നിന്നും കിഴക്കോട്ടു കാഞ്ഞിരപ്പള്ളി യ്ക്കു പോകുന്ന
വഴിയിൽ 300 മീറ്റർ കഴിഞ്ഞാൽ ഒരു കവല.തെക്കോട്ടൂള്ള 
വഴിയിലൂടെപോയാൽ വിഴിക്കത്തോടു വഴി ഏരുമേലിയിൽ എളുപ്പത്തിൽ എത്താം.

3 കിലോ മീറ്റർ ലാഭം.

ഈ കവലയ്ക്കു പഴയകാലത്തെ പേർ"താളിയാനിൽ"
കവല എന്നായിരുന്നു. പുന്നാം പറമ്പിൽ നീലകണ്ഠപ്പിള്ളയുടെ ഇളയ
മകൻ പി.എൻ.രാമകൃഷണ പിള്ള താമസ്സിച്ചിരുന്നത് കമലാലയം എന്ന
വീടു കഴിഞ്ഞുള്ള ഭാഗത്തായിരുന്നു.ആ ഭാഗത്തിനു പേർ
 "താളിയാനിൽ"

നിരവധി പാവങ്ങൾക്കും സന്യാസ്സിമാർക്കും അനാഥർക്കും ആശ്രയം ആയിരുന്നുതാളിയാനിൽ ഭവനം.വന്നു താമസ്സി ക്കുന്നവ്ര്ക്കെല്ലാം വയർ നിറയെ ഭക്ഷണം.പോകാൻ നേരം വഴിച്ചിലവിനായി കൈമടക്കും .നിരവധി സന്യാസ്സിമാർആ വീട്ടിൽ താമ സ്സിച്ചിരുന്നു.കവിയൂർ പൊന്നമ്മയെ പാട്ടു പഠിപ്പിച്ച ഭാഗവതർആ വീട്ടിലെ നിത്യ സന്ദർശകൻ ആയിരുന്നു.പഠിക്കാൻ പാങ്ങില്ലാതിരുന്നനിരവധി നിർദ്ധനരായ കുട്ടികളെ രാമകൃഷ്ണപിള്ള പഠിപ്പിച്ചു.പലരുംഉയർന്ന സർക്കാർ ലാവണത്തിലെത്തി.ചിലർ കോളേജ് അദ്ധ്യാപകരും.
താലിയാനിൽ രാമകൃഷ്ണപിള്ളയുടെ വീട്ടിലേക്കു പോകുന്ന കവല പിൽക്കാലത്ത്
താളിയാനിൽ കവല ആയി.
അൻപതു കൊല്ലം മുമ്പു കവലയിൽ പി.എൻ.പിള്ളയ്ക്കുണ്ടായിരുന്ന ഇരു നിലകെട്ടിടത്തിൽ കേരള വെള്ളാള മഹാസഭയുടെ കേന്ദ്ര ഓഫീസ് സ്ഥപിതമായി.കുറേനാൾ കഴിഞ്ഞു 1976 കാലത്ത് കെ.വി.എം.എസ്സ് ഹോസ്പിറ്റലും.തുടർന്നുബസ്സ്കാർ കവല്യ്ക്കു കെ.വി.എം.എസ്സ്
 കവല എന്നു പേരിട്ടു.

ഇന്നും പഴമക്കാർ ഈ കവലയെ താളിയാനിൽ കവല 
എന്നു വിളിക്കുന്നു

No comments: