Sunday, July 12, 2015

കല്യാണി മാഡത്തിനെ ഓര്ക്കു മ്പോള്‍

കല്യാണി മാഡത്തിനെ ഓര്ക്കു മ്പോള്‍ 
========================================
കോട്ടയം മെഡിക്കല്‍ കോളേജിലെ രണ്ടാം ബാച്ചിലെ അന്പതു 
വിദ്യാര്ത്ഥികളില്‍ ഒരുവനായിരുന്നു ൧൯൬൨ ല്‍ .ആദ്യ ആറുമാസം തിരുവനന്തപുരത്തായിരുന്നു ക്ലാസ്സുകള്‍ .ആദ്യ ൧൯൬൧ ബാച്ച ഒന്നാം എം.ബി.എസ് കഴിയുന്നതു വരെ, ഒന്നര കൊല്ലം തിരുവനന്തപുരത്ത് തന്നെ കഴിഞ്ഞു .അതിനാല്‍ രണ്ടാം ബാച്ചായിട്ടു പോലും ആദ്യം എത്തിയത് ഞങ്ങളുടെ ബാച്ചായിരുന്നു .ആലുവാക്കാരന്‍ അബ്ദുല്‍ റഹ്മാന്‍ മുതല്‍ വി.വിലാസു വരെ .
സി.എം ഫ്രാന്സ്സി സ് ഫിസിയോളജി വിഭാഗം മേധാവിയും പ്രിന്സിസപ്പലും . .സര്ക്കാകരിനോട് പിണങ്ങി രണ്ടു തവണ രാജി വച്ച കര്ക്ക ശസ്വഭാവക്കാരന്‍ , ഭിന്നശേഷിക്കാരന്‍. അക്കാലത്തെ കോളേജ് ചെയര്മാസനും സര്ജ,റി വിഭാഗം തലവനുമായിരുന്ന ഡോ.ബി ബലസലവും ഭിന്നശേഷിക്കാരനായിരുന്നു. .കോളേജ് യൂണിയന്‍ ചെയര്മാവനായിരുന്നു എം.എം ജോസഫും ഭിന്നശേഷിക്കാരന്‍ .എല്ലാവരും പോളിയോ ബാ ധയില്‍നിന്ന് രക്ഷപെട്ടവര്‍ .എന്നാല്‍ അക്കാലത്ത് ബല്ബാര്‍ പോളിയോ പിടിപെട്ട സോഷ്യല്‍ മെഡിസിന്‍ അദ്ധ്യാപകന്‍ ഡോ.ശീലഭദ്രന്‍ നായര്ക്ക്് ജീവന്‍ നഷ്ടപ്പെടുത്തേണ്ടി വന്നു ,ഡോക്ടര്ക്ക്ധ പരിചരണം നല്കാിന്‍ തിരുവനന്തപുരത്ത് നിന്നെത്തിയ അനെസ്തെഷ്യവിഭാഗത്തിലെ മേരി തോമസ്‌ പിന്നീട് ഡോ.ജോര്ജ്ാ ജേക്കബിന്റെ ഭാര്യയായി മേരി ജേക്കബ് ആയി.
എം.എം ജോസഫ് ഇറ്റലിക്കാരിയെ കെട്ടി അവിടെ തന്നെ കൂടി .ഒരിക്കല്‍ അലുംനി മീറ്റിംഗിന് കണ്ടു .എല്ലാ ഞായാരാഴ്ചയിലും പ്രഭാതത്തില്‍ കൈരളി ചാനലിലൂടെ ലോകമെമ്പാടുമുള്ള മലയാളികളെ ആരോഗ്യകാര്യങ്ങളില്‍ ബോധവല്ക്കമരിക്കുന്ന തിരുവല്ലാക്കാരന്‍ റോയി പി.തോമസ്‌ ആയിരുന്നു ആദ്യ കോളേജ് യൂണിയന്‍ സെക്രട്ടറി . ആദ്യ സ്വാതന്ത്രദിനത്ത്തിനു (൧൯൬൩) ലൈബ്രറിയുടെ മുമ്പില്‍ സ്ഥാപിച്ച കൊടിമരത്തില്‍ ദേശീയ പതാക ഉയര്ത്തിക കഴിഞ്ഞപ്പോള്‍ പ്രിന്സിസപ്പല്‍ പറഞ്ഞു .ഈ മണ്ടപത്തിനു നാല് മൂലയിലും ഓരോ അരണ മരം കുഴിച്ചു വയ്ക്കണം .ഞാനതിനു നാല് പേരെ വിളിക്കും .രണ്ടു പേര്‍ ടീച്ചേര്സ്ം .രണ്ടു പേര്‍ സ്ടുഡന്സ്.
സ്ടാഫില്‍ നിന്ന് വിളിച്ചത് വെല്ലൂരില്‍ നിന്ന് വന്ന സോഷ്യല്‍ ആന്ഡ്ല പ്രവന്റീവ് മെഡിസിന്‍ മേധാവി ഐസക് ജൊസഫ് .വനിതസ്ടാഫില്‍ നിന്ന് ഫാര്ക്ക ലോജി മേധാവി ഡോ.കല്യാണി .ആണ് കുട്ടികളില്‍ നിന്ന് ഞാന്‍ .പെണ്കുിട്ടികളില്‍ നിന്നും ആദ്യ ബാച്ചിലെ ത്രേസ്യാമ്മ (കോട്ടയത്തെ അനുപമ തീയറ്റര്‍ ഉടമയുടെ സഹോദരി). അരണ മരത്തില്‍ അത് കുഴിച്ചു വച്ചവരുടെ പേര്‍ എഴുതി വയ്ക്കും എന്ന് പ്രിന്സിതപ്പാള്‍ പറഞ്ഞു എങ്കിലും അത് നടപ്പായില്ല. അതിനാല്‍ പില്ക്കാ ലത്ത് ൧൯൮൯ ല്‍ മകന്‍ അവിടെ വിദ്യാര്ഥി ആയപ്പോഴും ൧൯൯൩ ല്‍ മകള്‍ വിദ്യാര്ഥിനി ആയപ്പോഴും അച്ചന്‍ മരത്തില്‍ തൂങ്ങുന്നത് കണ്ടോ എന്ന് ചോദിക്കാന്‍ കഴിഞ്ഞില്ല .
ഫ്രാന്സി‍സ് സാര്‍ നേരത്തെ വിടപറഞ്ഞു.കുറേക്കാലം ബാങ്ങ്ലൂരിലെ സെയ്ന്റ് ജോന്സ്് മെഡിക്കല്‍ കോളേജില്‍ പ്രിന്സിിപ്പല്‍ ആയിരുന്നു .അലുംനി പ്രസിടന്റായിരുന്നു കാലത്ത് ഒരിക്കല്‍ സമ്മേളനം ഉത്ഘാടനം ചെയ്യാന്‍ സാര്‍ എത്തിയിരുന്നു .ഒപ്പം വേദി പങ്കിട്ടു.
.ഇപ്പോള്‍ കല്യാണി മാഡവും ഇനി ഓര്മ്മക. .അവിവാഹിത ആയിരുന്നു .അക്കാലത്ത് തന്നെ ഈശോ സഭയില്‍ ചേര്ന്ന് പ്രവര്ത്തിപച്ചിരുന്നു .തല മുതിര്ന്ത കാര്ഡി യോള ജിസ്റ്റ് ഡോ.ജോര്ജ്ന ജേക്കബിന്റെ സഹപാടി ആയിരുന്നു എന്നാണോര്മ്മ . അരണ മരം ഇന്നുണ്ടോ എന്നറിയില്ല ,ഉണ്ടെങ്കിലും അതില്‍ മാഡത്തിന്റെ പേര്‍ കാണില്ല .
എന്റെയും

No comments: